‘കുറെ ദൂരം മകനെ എടുത്തു നടക്കുകയായിരുന്നു. പിന്നെ താഴെയിറക്കി. എന്നോടു ചേർന്നു തന്നെ നടക്കുകയായിരുന്നു അവൻ. ഗ്രന്ഥപ്പുര ലൈബ്രറിക്കു സമീപത്തെ വലിയ ഓടയ്‌ക്കു സമീപമെത്തിയപ്പോൾ അവൻ വെള്ളത്തിലേക്കു തെറിച്ചു വീഴുകയായിരുന്നു. നിലവിളിച്ച് ഓടിച്ചെന്നു നോക്കുമ്പോഴേക്കും അവൻ മുങ്ങിപ്പോയിരുന്നു; ആതിര പറയുന്നു