https://keralaspeaks.news/?p=69880
കോടതിയിൽ അപേക്ഷ സമർപ്പിച്ചത് ഭാര്യ; അച്ഛനു വേണ്ടി വാദിച്ചത് അഭിഭാഷകയായ മകൾ; കോടതി അംഗീകരിച്ചത് തന്റെ വിവാഹം കൂടാൻ മാനുഷിക പരിഗണനയുടെ പേരിൽ അച്ഛനെ അനുവദിക്കണമെന്ന മകളുടെ വാദം: കൊടും കുറ്റവാളി റിപ്പർ ജയാനന്ദന് ജാമ്യം ലഭിച്ചതിങ്ങനെ.